Pookkunnitha Mulla
കവിത : പുഷ്പവാടി
കവി : കുമാരനാശാൻ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേൻമാവ് പൂക്കുന്നശോകം (പൂക്കുന്നിതാ)
വയ്ക്കുന്നു വേലിക്ക് വർണ്ണങ്ങൾ
വയ്ക്കുന്നു വേലിക്ക് വർണ്ണങ്ങൾ
പൂവാൽ ചോക്കുന്നു
കാടന്തിമേഘങ്ങൾ പോലെ
(പൂക്കുന്നിതാ)
എല്ലാടവും പുഷ്പ ഗന്ധം പരത്തി
മെല്ലെന്നു തേക്കുന്നു വീശുന്നു വായു
(പൂക്കുന്നിതാ)
കണ്ണുന്നിതാ രാവിലെ പൂവു തേടി
ക്ഷീണത്താമോരാത്ത തേനീച്ച കാട്ടിൽ (കണ്ണുന്നിതാ)
പോന്നേറെയുത്സഹമുൾക്കൊണ്ടിവയ്ക്കെന്തോണം
വെള്ളുക്കുന്നുഷസ്സോയിതെല്ലാം
(പൂക്കുന്നിതാ)
പാടങ്ങൾ പൊന്നിൻ നിറം പൂണ്ടു
പാടങ്ങൾ പൊന്നിൻ നിറം പൂണ്ടു
നീലപ്പടിപ്പറന്നെത്തി ഈ തത്തയെല്ലാം
കെടറ്റ നെല്ലിൻ കതിർക്കാമ്പു കൊത്തി
കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ
(പൂക്കുന്നിതാ)
ചന്തം ധരക്കേറെയായ് ചന്തം ധരക്കേറെയായ്
ശീതവും പോയി അന്തിക്ക് പൂങ്കാവിലിലാളേറെയായ്
സന്തോഷമേറുന്നു ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ വന്നൂ വസന്തം
നാഗത്തിൽ നിന്നോമനെ നിന്നെ വിട്ടീ
ലോകത്തിനാനന്ദമേകുന്നിതീശൻ (നാഗത്തിൽ)
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാൻ
പോകല്ലേ പോകല്ലേ പൂക്കാലമേ നീ
(പൂക്കുന്നിതാ)
കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
Poem : Pushpavadi
Poet : Kumaranasan
/
Idhinte summary sent cheyyaamo
മറുപടിഇല്ലാതാക്കൂ